‘There was no other option’: Man re-lives horror of eating fellow passengers after Andes flight disaster
1972 ല്‍ നടന്ന ആന്‍ഡീസ് വിമാനാപകടം അതിജീവിച്ച ഹോസ് ലൂയിസ് കോച്ചെ ഇന്‍സിയാര്‍ട്ട് എന്നയാളാണ് കടുത്ത മനോവിഷമത്തോടെ ആ കാത്തിരിപ്പിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചത്. 45 യാത്രക്കാരുണ്ടായിരുന്ന ആ വിമാനത്തില്‍ അപകടത്തിനുശേഷം അവശേഷിച്ചത് വെറും 16 പേര്‍ മാത്രമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 72 ദിവസത്തോളം കാത്തിരിക്കേണ്ടി വന്ന അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനായി സ്വന്തം സുഹൃത്തുക്കളെ ഭക്ഷണമാക്കേണ്ടിവന്നു